ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ഏകദിനം ഇന്ന്
പുണെയിൽ അവസാന അഞ്ച‌് വിക്കറ്റുകൾ വെറും 36 റൺ എടുക്കുന്നതിനിടെയാണ‌് നഷ്ടമായത‌്. മധ്യനിരയിൽ അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ‌് ആതിഥേയരെ ആശങ്കയിലാക്കുന്നത‌്. മഹേന്ദ്രസിങ‌് ധോണി വെറും ഏഴു റണ്ണെടുത്ത‌് പുറത്തായി. ഋഷഭ‌് പന്തിനും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ടീമിൽ തിരിച്ചെത്തിയ ജസ‌്പ്രീത‌് ബുമ്ര നാല‌് വിക്കറ്റ‌് വീഴ‌്ത്തി മിന്നുംപ്രകടനം കാഴ‌്ചവച്ചു. എന്നാൽ, ഭുവനേശ്വർ നിരാശപ്പെടുത്തി. പത്തോവറിൽ 65 റൺ വഴങ്ങിയ ഖലീൽ അഹമ്മദിനുപകരം രവീന്ദ്ര ജഡേജ തിരിച്ചെത്താനാണ‌് സാധ്യത. ഷായി ഹോപാണ‌് വിൻഡീസിന്റെ കരുത്ത‌്. കഴിഞ്ഞ കളിയിൽ 95 റൺ എടുത്ത ഹോപിന‌് പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട‌് അരസെഞ്ചുറിയുമുണ്ട‌്.
്ഞു.
പുണെയിൽ അവസാന അഞ്ച‌് വിക്കറ്റുകൾ വെറും 36 റൺ എടുക്കുന്നതിനിടെയാണ‌് നഷ്ടമായത‌്. മധ്യനിരയിൽ അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ‌് ആതിഥേയരെ ആശങ്കയിലാക്കുന്നത‌്. മഹേന്ദ്രസിങ‌് ധോണി വെറും ഏഴു റണ്ണെടുത്ത‌് പുറത്തായി. ഋഷഭ‌് പന്തിനും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ടീമിൽ തിരിച്ചെത്തിയ ജസ‌്പ്രീത‌് ബുമ്ര നാല‌് വിക്കറ്റ‌് വീഴ‌്ത്തി മിന്നുംപ്രകടനം കാഴ‌്ചവച്ചു. എന്നാൽ, ഭുവനേശ്വർ നിരാശപ്പെടുത്തി. പത്തോവറിൽ 65 റൺ വഴങ്ങിയ ഖലീൽ അഹമ്മദിനുപകരം രവീന്ദ്ര ജഡേജ തിരിച്ചെത്താനാണ‌് സാധ്യത. ഷായി ഹോപാണ‌് വിൻഡീസിന്റെ കരുത്ത‌്. കഴിഞ്ഞ കളിയിൽ 95 റൺ എടുത്ത ഹോപിന‌് പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട‌് അരസെഞ്ചുറിയുമുണ്ട‌്.